Thursday, June 26, 2008

ഒരു രക്തസാക്ഷി





കാലം അത് എന്ന വല്ലാത പരിഹസിക്കുന്നുഇനിയും തീരാത്ത പരിഹാസം..ഒരു കഥ പറയട്ട ഞാനും?ജീര്‍ണിച്ച കൊട്ടാരങളുടയും മരിച്ച മനസ്സിന്റയും രാജാവായ ഒരുവന്റ കഥ?

മഴത്തുള്ളികള്‍ വീണ്‍ നനഞ്ഞ നാട്ടിടവഴി,അതിലൂട അയാള്‍ നടകുകയായിരുന്നു.ഒരു മരവിച ശരീരവും മരിച്ച മനസ്സുമായി.നടക്കുംതോറും ദൂരം ഏറി വരുന്നതായി തോന്നിയയാള്‍ക്ക്,പിന്നിട്ട വഴികളിലല്ലാം എന്തോ നഷ്ട്പ്പട്ടതു പോല.തിരിഞ്ഞ് നോക്കുമ്പോള്‍ അയാളേയും കാലം എന്നെപ്പോലെ പരിഹസിക്കുകയായിരുന്നു.

മാവിന്റെ കൊമ്പില്‍ വലിഞ്ഞ് കയറി കളീച്ചിരുന്ന ബാല്യം,പാവാടയും ധാവണിയും അണിഞ്ഞിരുന്ന കോളേജ്കുമാരികളുടെ പിറകേ ചുറ്റി നടന്ന കൌമാരം,പിന്നെ ഉദ്യോഗസ്ഥനായ നാളിലേ ചില ഓഫീസ് പ്രണയങള്‍

ഒടുവില്‍ ഇന്നിതാ എല്ലാവരുടേയും മുന്നില്‍ തല കുനിചുള്ള ഈ ഒളീച്ചോട്ടം

പ്രണയം അതു വല്ലാത്ത ഒരു അനുഭൂതി തന്നെയായിരുന്നുലോകത്തിലേക്കും വച്ച് ഏറ്റവും ഭാഗ്യവാന്‍ താനെന്നു അഹങ്കരിചിരുന്ന നാളുകള്‍സ്വന്തമായി ഒരു സ്വപ്നഗോപുരം പണിതു നടന്നു ഇവന്‍ആരേയും ആശ്രയിക്കാതെ പ്രണയിനിയുമൊത്ത് ജീവിക്കാനായി ഇറങിപ്പുറപ്പെട്ടു.ഒടുവില്‍ ആരെയും കൂസാതെ അവളുമായി ഒരുമിക്കാന്‍ ഇവന്‍ തീരുമാനിചു,അല്ല ഇവര്‍ തീരുമാനിചു.

ജന്മം തന്ന പിതാവിനേയും മാതാവിനേയും ഇവന്‍ പറിച്ചെറിഞ്ഞു.ഇവന്റേതു മാത്രമായി ഒരു ലോകം പണിതു.

അങനേ ആ ദിവസവും എത്തിച്ചേര്‍ന്നു.അവളുടെ സ്വന്തമായിത്തീരുവാന്‍,അല്ല അവളേ സ്വന്തമാക്കുവാന്‍ അവന്‍ നിശ്ചയിച ദിവസം.

പുലര്‍ച്ചയ്ക്കു എഴുനേറ്റ് കുളീചുതൊഴുതു പുതു വസ്ത്രങളുമണിഞ്ഞ് വീട്ടുകാരോട് വാക്ക്ധോരണികള്‍ മുഴക്കി ഇവന്‍ നടന്നു നീങി.അടുത്തുള്ള രജിസ്റ്റര്‍ ആഫീസില്‍ വച്ച് സന്ധിക്കാമെന്ന അവളുടെ വാക്കിന്റെ ഉണര്‍വില് ഇവന്‍ എല്ലാ വേര്‍പാടുകളും മറന്നു.

സമയം കടന്നുപോയി9101112123

ഇനിയും എന്തേ ഇവള്‍ വരാതേ? ഒരു സന്ദേഹം ഇവനിലും വളര്‍ന്നു

സ്നേഹിതര്‍ പരിഹാസം ചൊരിഞ്ഞു,നാട്ടുകാര്‍ പലതും പറഞ്ഞു,വീട്ടുകാര്‍ നോക്കിച്ചിരിച്ചു.ഒടുവില്‍ ഇവന്‍ ഇവന്റെ പ്രണയിനിയുടെ വീട്ടിലേക്കു തിരിചു.

ചെന്നു കയറിയപ്പോള്‍ കണ്ടകാഴ്ച വേറൊന്നായിരുന്നു.ഒരു മണവാട്ടിയുടെ നാണത്തോടെ പെണ്ണ്കാണാന്‍ എത്തിയവരെ യാത്രയയക്കുന്ന പ്രണയിനി

അവളുടെ മുഖത്ത് മെല്ലെ നോക്കിഅവള്‍ ആ നോട്ടത്തിനു ഉത്തരമായി പറഞ്ഞു..”നീ എന്താ മണ്ടനാണോ?ഞാന്‍ വെറുതേ ഒരു രസത്തിനു കാണിചതല്ലേ ഇതെല്ലാം

ഇവന്‍ ചിരിചു.മെല്ലെ മെല്ലെ ചിരിച്ചുആരോടും ഒന്നും മിണ്ടാതെ നടന്നു നീങി

നടന്നവസാനിചതു എല്ലാ നിരാശാകാമുകന്മാരുടേയും സ്ഥിരം സങ്കേതതില്‍

അവിടെ അവനു ഒരു പുതിയ പ്രണയിനിയെ കിട്ടിമദ്യംപിന്നേ ഒരു കൂട്ടുകാരനേയുംഏകാന്തത…അവരോടൊന്നിചിരുന്നു ഇവന്‍ കഥകള്‍ പറഞ്ഞു,ചിരിചു,കരഞ്ഞു,പലതും പുലമ്പി...

മൂവരും ഒന്നിച്ച് നടന്നു,വീട്ടുകാര്‍ കരഞ്ഞു,നാട്ടുകാര്‍ പരിതപിച്ചു,കൂട്ടുകാര്‍ കേണപേക്ഷിചു

ഇവന്‍ ധീരനായിപ്പോയി.നിന്നില്ലാമുന്നോട്ട് ഓരോ കാതവും താണ്ടി നടന്നു.

ശ്യാമസുന്ദരിയായ പുതിയ പ്രണയിനിയെ തേടിതന്റേതു മാത്രമായ മരണത്തേ തേടി

ഇന്നിതാ ഇവന്‍ ഒരുപാടു കാതം അകലെയായി,ജീവിതത്തില്‍ നിന്നും..

ഒരുപാടു കാതം അടുത്തായി,മരണത്തിലേക്ക്

ഇവന്‍ മെല്ലെ നടന്നു നീങുകയാണ്‍..

തിരിഞ്ഞ് നോക്കുമ്പോള്‍,

പാരിടം ജയിക്കാന്‍ ഇറങിത്തിരിച്ച ഇവന്‍ ഇന്നിതാ ജീര്‍ണിച്ച കൊട്ടാരങളും തുരുമ്പിച്ച ചെങ്കോലുകളും മാത്രം പിടിചടക്കി.

ഇവന്റെ യാത്രയില്‍ പിന്തുടരാന്‍ എളുപ്പമാണ്‍,ഇവന്റെ വായില്‍ നിന്നു ഇറ്റിറ്റ് വീണ രക്തത്തുള്ളികള്‍ ഇപ്പോഴും മണ്ണില്‍ ചേര്‍ന്നിട്ടില്ല

അതാ അവന്‍ വീഴുകയാണ്‍..നാട്ടുകാര്‍ക്ക് എങിനേ വേണമെങ്കിലും ഇവനെ പരിഹസിക്കാം

പക്ഷേ ഞാന്‍ ഇവനെ ധീരനെന്നു വിളിക്കും.മരണത്തിനും കീഴ്പ്പെടുത്താനാകാത്ത പ്രണയത്തിന്റെ ഒരു രക്തസാക്ഷി

ഇതാ ഇവിടെ ഞാന്‍ ഒരു മനുഷ്യന്റെ കഥ പറഞ്ഞു

ന്നു സ്വന്തം രാമകൃഷ്ണന്‍

4 comments:

Anonymous said...

കഥാസാരം നന്നായിട്ടുണ്ട്..ആത്മകഥയാണോ?

തുടര്‍ന്നും എഴുതുക.ജീവിതമായാല്‍ നന്നായിരുന്നു...

fathima m said...

എഴുത്ത് നന്നായിരുന്നു..
തുടരുക..

Anonymous said...

നന്നായിരിക്കുന്ന്നു...വീണ്ടും എഴുതുക...

valerykabler said...

Harrah's Casino & Hotel, Philadelphia, PA - MapyRO
Find Harrah's Casino 부산광역 출장샵 & Hotel, Philadelphia, 성남 출장샵 PA 삼척 출장샵 location, revenue, 계룡 출장샵 industry and 인천광역 출장안마